Friday, November 14, 2008

വീണ്ടുമൊരു ശിശുദിനം കൂടി

ഇന്ന് ശിശുദിനം. ദിനാചരണങ്ങള്‍ ഓര്‍മ്മപുതുക്കലാണ്.
ആരെ ഓര്‍മ്മിക്കണം. ജവഹര്‍ലാല്‍ നെഹ്രുവിനേയോ?
അതോ ശപിക്കപ്പെട്ട ബാല്ല്യങ്ങളേയോ?
മധുസൂദനന്‍ നായരുടെ കവിതയുടെ ഓര്‍മ്മ പുതുക്കാം.

ഞാന്‍ കെട്ടിയ കളിവീടെന്തി-
നിടിച്ചു തകര്‍ത്തു നീ?
.............................................
.............................................
.............................................
പുലരിയില്‍ മഷി കോരിയൊഴിച്ചു
പകലെല്ലാം കീറിയെടുത്തു
അന്തിത്തിരിയൂതിയണച്ചു
അമ്പിളിയുമിറുത്തു കളഞ്ഞു

നീ തന്നതു യന്ത്രത്തലയും

പൊട്ടുന്ന ബലൂണും മത്രം

........................................
.........................................

ഓടാത്ത മനസ്സുകള്‍ മത്രം

ഒഴിവില്ലാ നേരം മാത്രം
മാറുന്ന വെളിച്ചം മത്രം
മാറാത്ത മയക്കം മാത്രം”


ഈ ‘ബാലശാപങ്ങളില്
‍’ നിന്നു
മുക്തി നേടാന്‍
നമുക്കെന്തു ചെയ്യാന്‍ കഴിയും???

No comments: